പ്രധാനമന്ത്രി ഋഷി സുനക് തന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശിശുക്ഷേമ സംരക്ഷണ ഏജന്‍സിക്ക് ബജറ്റ് വഴി ആനുകൂല്യം
സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രിയ്ക്ക് പരിക്കുകള്‍ കിഷിദയ്ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ നിയമം ലംഘിച്ചാണ് ഋഷി സുനകും കുടുംബവും നായയോടൊപ്പം പാര്‍ക്കില്‍ നടക്കാന്‍ എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ തയ്യാറായിട്ടില്ല.
പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാക് പട്ടാള ജനറലായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.
നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ കൊവിഡ് ചുമതലയുളള മന്ത്രിയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയിരുന്നു.
സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റുപറ്റിഎന്നും പിഴയടക്കുമെന്നും ഋഷി സുനക് പറഞ്ഞു.
അര്‍ബന്‍ നക്സലുകള്‍ എന്ന പദനിര്‍മ്മിതി എങ്ങനെ പ്രയോജനപ്പെടുത്തി എന്നതു നമ്മുടെ മുന്നിലുണ്ട്. നിരോധിത സംഘടനകള്‍ക്ക് അമിതപ്രാധാന്യം നല്‍കുംവിധം രാഷ്ട്രീയ വിമര്‍ശനങ്ങളെ ഭരണകൂടം നിരോധിത നക്സലൈറ്റ് ആശയങ്ങളെന്ന് മുദ്രയടിച്ചു നേരിടുന്നത് ജനാധിപത്യത്തിനു ഭൂഷണമാണോ? തോക്കെടുക്കുന്ന നക്സലുകള്‍ എന്നു പറയുന്നപോലെ പറയാനാവുന്നതാണോ പേനയെടുക്കുന്ന നക്സലുകള്‍ എന്നത്?
ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് മന്ത്രിമാര്‍ ആദ്യം രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് പിന്നാലെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്‌സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.
ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷമി ഭായ്.
വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുളള ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.
യോഷിഹിഡെ സുഗ പുതിയ ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
രാഷ്ട്രപതി ഗവര്‍ണ്ണറോടും പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു.
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
ഡല്‍ഹി മീറ്റിങ്ങുകളില്‍ തന്റെ ഭരണം മറിച്ചിടാന്‍ ഗൂഡാലോചനകള്‍ നടക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയുടെ ആരോപണം. തനിക്ക് അതിയായ സ്ഥാനമോഹമില്ലെന്നും പ്രധാനമന്ത്രി.
ഇന്ത്യന്‍ പോസ്റ്റുകള്‍ ചനീസ് സൈനികര്‍ പിടിച്ചെടുത്തിട്ടില്ലെന്നും, അതിര്‍ത്തിക്കിപ്പുരം കടന്നു കയറിയിട്ടില്ലെന്നുമാന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിച്ചത്. അങ്ങനെയെങ്കില്‍ സംഘര്‍ഷം എന്തിനായിരുന്നു എന്ന ചോദ്യം ന്യായമായും ഉയരും. ഇതിനേ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചൈനീസ് അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്കയച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി
ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി
തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കാനും ഈ വിഷയത്തില്‍ രാജ്യാന്തര ജനസമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനും വ്യക്തമായ സന്ദേശം നല്‍കണമെന്നാണ് ലോക തൊഴില്‍ സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് നിർമ്മല സീതാരാന്റെ വാർത്താ സമ്മേളനം
രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.
രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
ബുദ്ധ പൗർണമി ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
നഗരങ്ങളിലും പ്രധാനപ്പെട്ട ആശുപത്രിക്ക് മുകളിലും വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങള്‍ പറന്നെത്തി പുഷപവൃഷ്ടി നടത്തി.
രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു
പഞ്ചായത്തീരാജ് ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ തലവന്മാരുമായി വീഡിയോ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്ക് ഡൗൺ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിനു ശേഷം ഉണ്ടാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിലാണ് യോഗം നടന്നത്
'ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വിട്ടുപോയ വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി പുതിയൊരു പാക്കേജ് പ്രതീക്ഷിച്ചിരുന്ന ഞങ്ങളോട് വിളക്ക് തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ അത് അനുസരിച്ചോളാം. പകരം ബുദ്ധിപരമായി അഭിപ്രായം പറയുന്ന ആരോഗ്യ, സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അങ്ങ് സ്വീകരിക്കൂ
മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു.